Wednesday 17 June 2020

............................
നരിപ്പറ്റയിൽ കാർഷിക
വൃത്തിയുടെ നിറസമൃദ്ധി
ഞാട്ടിപ്പാട്ട്
പാടുന്ന കാലം
കൈവേലിയിൽ മൂന്നു
ദിവസത്തോളം നീണ്ടു
നിൽക്കുന്ന കുലച്ചന്ത വെള്ളി.ശനി
ഞായർ,ദിവസങ്ങളിൽ
കുലച്ചന്തയിലെ പ്രധാന
കച്ചവടക്കാരായിരുന്നു
കടുങ്ങോച്ചനും കോരച്ചനും
കോരച്ചൻ ആകാരം കൊണ്ട്
ഒരു കൊട്ടാരക്കര ശ്രീധരൻ നായരുടെ
മട്ടാണ്
കണ്ടാൽ ആജാനുബാഹു
പക്ഷെ പൊതുവെ ഒരു
പേടിക്കാരനായിരുന്നു കോരച്ചൻ
വടകര ചൊവ്വാഴ്ച ചന്തയിൽ
കൊല വിൽക്കാൻ പോയപ്പോൾ
ഒരു ദിവസം വമ്പിച്ച അടി
നടക്കയാണ്
കോരച്ചന്റെ കുലകൊണ്ടുവന്ന
നല്ല മുളങ്കാ വോടി
അടിക്കാരുടെ നടുവിലായിപ്പോയപ്പോൾ
വല്ലാത്ത പുലിവാലു പിടിച്ചു പോയി
കോരച്ചൻ
കാവോ ടി ഇല്ലാതെ
ചന്തയിൽ നിന്ന് പോരാനും
പറ്റാത്ത അവസ്ഥ
പേടിക്കാരനായ കോരച്ചൻ
എങ്ങിനെയോ ധൈര്യം
സംഭരിച്ച് അടിക്കാരുടെ
ഇടയിലേക്ക് പോയി
കാ വോടി
കൈക്കലാക്കി
അവിടെ നിന്നും
രക്ഷപ്പെടാൻ നോക്കയാണ്
അപ്പോഴാണ് അടിക്കാരിലൊരാൾ
വന്ന്
"ആരാടാ.. ഇവ്ട അടിക്കാറ്ള്ളേ
വെരീ..നെടാ.. "
എന്ന മട്ടിൽ
കാവോടി പിടിച്ചു നിൽക്കുന്ന
തണ്ടും തടിയുമുള്ള കോരച്ചന്റെ
കാൽക്കൽ വീണു സങ്കടത്തോടെ ഇങ്ങനെ
പറഞ്ഞത്
"അയ്യോ.... ങ്ങള് ഒന്നും കളിക്കല്ലെ..
Ashitha Sony, Rajisha Vipin, മറ്റ് 21 പേരും എന്നിവ
3 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
പങ്കിടുക

No comments:

Post a Comment